9.തിരുനല്ലൂർ കരുണാകരൻ (തരിശുനിലങ്ങളിലേക്ക് )
കേരളം പണ്ടേ ഒരു നെല്ലളമായിരുന്നു. ഇടയ്ക്കെപ്പൊഴോ നമുക്കൊരു തോന്നലുണ്ടായി നെല്ക്കൃഷി നമുക്കു പറ്റിയതല്ല , നമുക്കു റബ്ബറും കൊക്കോയും വാനിലയും ഡ്രാഗണുമൊക്കെ മതി , ഒപ്പം ശ്രീ പവിത്രൻ ബക്കളം പറഞ്ഞതു പോലെ കെട്ടിടക്കൃഷിയും .തരിശുനിലങ്ങളെ പച്ചപ്പണിയിക്കാനും പൊന്നണിയിക്കാനുമെത്തുന്ന കേരളീയകർഷകസമൂഹത്തിന്റെ സംഘബോധമാണ് തിരുനല്ലൂരിന്റെ ഈ കവിതയുടെ പ്രമേയം.
"കൊടിയ കരിങ്കല്ക്കുന്നുകൾ ഞങ്ങടെ,
യടിയേറ്റാകെത്തകരുമ്പോൾ
ഉഴുതുമറിക്കാനെന്തേ പാടീ
പ്പുതുമണ്ണിൽ കുതുകാർദ്രതകൾ"
No comments:
Post a Comment